28.11.19

SABARIMALA ISSUE ENTHINU ??

klyana sora yil ninnum acharam anacharam aakunnathengane ennu manassilaayallo.

NAMMALELLAAM CHINTHASESHIYULLA ROBOTS NE POLE AANENKILUM, NAMMALE DAIVAM ENNA DIRECTOR NAMMAL POLUM ARIYAATHE NIYANTHRIKKUNNATHINU ETTAVUM NALLA UDAAHARANAM AANU ADUTHAKAALATHUNDAYA 'SABARIMALA ISSUE'.

SABARIMALA ISSUE;
-----------------
1-
SABARIMALAYIL STHREEKAL PRAVESHICHAAL UNDAAKAAVUNNA PRASHNAGAL THELIVUKALILOODE KODATHIYE BODHYAPPEDUTHAAN KAZHIVILLAATHAVARAANU EVIDULLA 'AACHARA SAMRAKSHAKAR'.

2-
GOD'S ANGLE;
DAIVAM EE PRASHNAM ENGANEYAANU TREAT CHEYYUNNATHENNU NOKKAAM.

eni sabarimalayile prathyekathakal ariyaam....
brahmachari parthishta aanu polum
sadarana oru kallum vigrahavum thammilulla vyathyasam enthennum athinte shakthiyum  kaanikkuka ..,(sadharana ambalangalil angineyaanallo..),

eni sabarimalayile brahmacharyaprathishtadyude kazhivu kaanikkuka.
oru aanu & pennu... athinaduthu pokumbol enthu mattamaanu athinte shakthiyil undakunnathennum theliyikkuka.
pennu adukkumbol shakthiyil maattam kaanikkaan kazhiyunnuvenkil,  urappaayum sthrekale kayattaruthu.
allenkil,,,,,,, STHREEKALKKU DARSHANATHINU PRATHYEKA DIVASANGAL ANUVADIKKANAM.

MOSK & CHURCH NTE ADUTHU KAKKOOSE, MOOTHRAPPURA, SHAVAPPARAMBU....THUDANGIYAVA UNDU.
ENNAAL, AMABALA PARISARAHU ETHONNUM ELLA.
ADUTHU ORU MARANAM NADANNAAL AMBALAM ADACHIDUM.
SO, AMABALAM POLE ALLA MATTU MATHAKKAARUDE AARAADHANALAYANGAL....AVIDE STHREEKAL KAYARUNNATHINU THADAYAAN SAASTHREEYAMAAYI NUNAPAKSHAMATHAKKARKKU KAZHIYILLA.

HINDUKKALUDE PRASHNAM VASHALAAKKAAN EDAPETTA NUNAPAKSHAMATHAKKARE DAIVAM APPOL THANNE SHIKSHICHU.
MUSLIM LEEGU MLA MARICHU,
SHAJI AYOGYANAAYI,

KUMBAASARA PEEDANA AREA YILUM POSCO NO1 AREA AAYA MALAM PURAVUM DAIVAM PRAKRUTHI DURANTHAGAL
FRANKO TEAM JOLLY TEAM AAYI

26.11.19

ദളിതൻ അയ്യപ്പൻ

വർഗീയത-നിറം





EQUAL & OPPOSITE REACTION ഡാ ;
താഴ്ന്ന ജാതിക്കാർക്ക് മാത്രമേ അയ്യപ്പൻ എന്ന പേര് ഉണ്ടാകാറുള്ളൂ.
( ഉയർന്ന ജാതികൾ 'അയ്യപ്പൻ' എന്ന പേര് ഇടാറില്ല.).
SO , അയ്യപ്പൻ ഒരു ദളിതൻ ആണ്.

1-ഇന്ന് രാവിലെ ശബരിമലയിൽ മരം വീണ് ഉയർന്ന ജാതിക്കാരായ ഭക്തർക്ക് പരിക്ക്‌ ,
2-(അതിന് പ്രതികാരമായി) 'ഭക്തന്റെ' മുളകുപൊടിയേറ്റ്‌ ബിന്ദു അമ്മിണി എന്ന ദളിത് ACTIVIST ന്റെ കണ്ണ് കലങ്ങി ....,
NB :
കാണാൻ 'കൂരിരുട്ട്' പോലുള്ളവർ അവരെ കരിഞ്ഞവരായി ഉണ്ടാക്കിയ ദൈവത്തെ പൂജിക്കുന്നതെന്തിന് ?
----------------------------------------------------------------------------------------------------------------------



എല്ലാം ചെയ്യുന്ന  ദൈവം  ഡാ ;
-----------------------------------------------------
ഒരേ  കാലാവസ്ഥയിൽ  ജീവിക്കുന്നവരിൽ  നിറത്തിൽ  തന്നെ  ദൈവം  വേർതിരിവ്  കാണിക്കുന്നു .
മോശം  ജീവിത  സാഹചര്യം  ഉള്ളവർ  കൂടുതലും  കറുത്തനിറമുള്ളവർ  ആയിരിക്കും .
( ഇതാണ് ദൈവം ഉണ്ടാക്കിയ പ്രത്യക്ഷ  വർഗീയത ).
SO, കറുത്ത  നിറം  & മോശം  ജീവിത  സാഹചര്യത്തിൽ  ജനിക്കേണ്ടി  വന്നവർ  'നിരീശ്വരർ' ആയി  ദൈവത്തെ  പരിഹസിക്കുന്നതിൽ  തെറ്റില്ല .

അത്  പോലെ , വെളുത്ത  നിറം  & നല്ല  ജീവിത  സാഹചര്യം  ഉള്ളവർ  ,തങ്ങളെ  അനുഗ്രഹിച്ച  ദൈവത്തെ  പൂജിക്കുന്നതിലും  തെറ്റില്ല .

എന്നാൽ , ദൈവത്തെ  പരിഹസിക്കുന്നവരെ  മനുഷ്യർ  ശിക്ഷിക്കുന്നതെന്തിന്  ???
സ്വന്തം  ദൈവത്തിനു  ,ദൈവത്തിനെ  പരിഹസിക്കുന്നവരെ  ശിക്ഷിക്കാനുള്ള  കഴിവില്ലെന്ന്  തനിക്കും  അറിയാം  എന്ന്  മറ്റുള്ളവരെ  ബോധ്യപ്പെടുത്തുകയല്ലേ  ദൈവത്തിനു  വേണ്ടി  ആക്രമം  നടത്തുന്നവർ  തെളിയിക്കുന്നത് ....????


അയ്യപ്പൻ മാർ -
-----------------------

ദളിതർക്കു  മാത്രം ഇടുന്ന പേരാണ്  'അയ്യപ്പൻ '.
പന്തളം കൊട്ടാരത്തിലൊ, ഏതെങ്കിലും ഉയർന്ന ജാതിയിലുള്ളവർക്കോ 'അയ്യപ്പൻ' എന്ന പേര് കാണിച്ചാൽ ഒരു ലക്ഷം തരാം.
എന്തിനു.....ഇപ്പോൾ ജനിച്ച ഏതെങ്കിലും ഉയർന്ന ജാതിയിലെ കുട്ടിക്ക്  'അയ്യപ്പൻ' എന്ന പേര് കാണിക്കാമോ ???    
SO, അയ്യപ്പൻ  ഒരു  ദളിതൻ  ആണ് .


എല്ലാം ചെയ്യുന്നവൻ ദൈവം ആണല്ലോ .....ദൈവത്തിന്റെ  പ്രത്യക്ഷ  അനുഗ്രഹം  ആണ്  സൗന്ദര്യം .
SO, സൗന്ദര്യമുള്ളവർ  ദൈവത്തിനു  വേണ്ടി  അടികൂടട്ടെ ....,
സൗന്ദര്യമില്ലാത്തവർ  'നിരീശ്വരവാദികൾ' ആകുന്നു .....
(...ബിന്ദു  അമ്മിണി ......,കനകദുർഗ .....ETC...)

എന്നാൽ  , 'കൂരിരുട്ട്' പോലുള്ളവർ  ദൈവത്തിനെ  SUPPORT ചെയ്യുന്നതെന്തിന്  ???
( അയ്യപ്പന്  വേണ്ടി  സമരം  ചെയ്യുന്നവരെ  കണ്ടാൽ  കരച്ചിൽ  വരും .......STYLE ഉള്ള  ഒറ്റയെണ്ണം  ഇല്ലാ .... )

കണ്ണൂരിൽ  LOW CLASS COLONY കളിൽ  മാത്രമേ  BJP ജയിച്ചിട്ടുള്ളു .
പിണറായിയുടെ  നാട്ടിൽ  എപ്പോഴും BJP ജയിക്കുന്ന  ഒരു  COLONY WARD ഉണ്ട് .
 മണ്ണുവാരി  തിന്നുന്ന  പിള്ളേരുടെ  DAD, WARD MEMBER .....BJP ക്കാരാണ്.
വാളയാർ  പീഡനം  BJP AREA യിൽ  ആണ് .
എപ്പോഴും  മോശം  വാർത്തകൾ  വരുന്ന  തൊടുപുഴയിൽ  BJP SECOND ആണ് .
SO, 'പാർട്ടി  ചോദിച്ചു ' മോശക്കാരെ  തിരിച്ചറിയാം '...എന്നതാണ്  BJP യെക്കൊണ്ടുള്ള  ഏക  ഗുണം .

RAHUL & THRIPTHY

കോടതി വിധി

PROOF


Robin KeralaJibin Joseph എന്നയാൾക്കൊപ്പം.
അന്നൊന്നും ദൈവത്തിന് ഒരുകൊയപ്പവും ഇല്ലായിരുന്നോ ?

20.11.19

FIRE ACCIDENT









.....ലാൽ ജോസിന്റെ കൂടെ അയ്യപ്പനെ പരിഹസിച്ച '41' എന്ന സിനിമക്കു ശേഷം 'അയ്യപ്പനും കോശിയും' എന്ന FILM ചെയ്യുമ്പോൾ ബിജു മേനോന് പൊള്ളലേറ്റു ..... 












[2:30 PM, 11/20/2019] RajaRaj:
FIRE ACCIDENT
 RajaRaj:

അയ്യപ്പനും രാജപ്പനും ഒന്നും ഇല്ലെങ്കിലും , ഹിന്ദു ദൈവങ്ങളെ ഫ്രാങ്കോ ടീം പരിഹസിക്കാൻ നിൽക്കേണ്ടെന്ന് സംഹാരമൂർത്തിയായ രാജരാജൻ പറയാൻ പറഞ്ഞു....


ഈ വെബ്‌സൈറ്റിനെക്കുറിച്ച്
 RajaRaj:

 ശബരിമല സമരം - നാൾ വഴികൾ ;
----------------------------------

-2010 മുതൽ 'യുവതി പ്രവേശനം' കേസ് നടക്കുന്നു,

-യുവതികൾ പ്രവേശിച്ചാൽ പ്രതിഷ്ഠയ്ക്ക് പ്രശ്‌നം ഉണ്ടാകുമെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ തക്ക വിവരമുള്ള ഒരാൾ പോലും കോടതിയിൽ പോയില്ല..
......പോയവരൊക്കെ ( പ്രയാർ , രാഹുൽ , തന്ത്രി , കൊട്ടാരം TEAM ....) മണ്ടന്മാരാണെന്ന് തെളിഞ്ഞു.

-SO , പണ്ട് യുവതികൾ പ്രവേശിച്ച ഫോട്ടോ കണ്ട് കോടതി 'യുവതി പ്രവേശനം' അനുവദിക്കുന്നു.

-കോടതിയിൽ തോറ്റവർ വിശ്വാസികളിലെ മണ്ടന്മാരെ ഇളക്കി വിട്ട് സമരം ചെയ്യുന്നു.

-അവിശ്വാസികളായ കമ്മ്യൂണിസ്റ്റ് GOVT നെ എതിർക്കാൻ ,
കുഞ്ഞാപ്പ ,PC & ഉമ്മൻ  ...തുടങ്ങിയ നുണപക്ഷക്കാർ ഇടപെട്ടു ..

-മഞ്ചേശ്വരം ലീഗ് MLA മരിച്ചു ,
അഴീക്കോട് MLA ഷാജി അയോഗ്യനായി,
വയനാട് MP ഷാനവാസ് മരിച്ചു,

-2018 പ്രളയം-
കുമ്പസാര പീഡന ഏരിയ പ്രളയം ഉണ്ടായി ,
ശബരിമലയിലേക്കുള്ള റോഡുകൾ തകർന്നു.
(പതനം തീട്ട & എറണാ കുളം),

-2019 പ്രളയം-
POSCO മലം പുറം 84 പേർ മരിച്ചു,

-ധാരാളം BJP ക്കാർ ACCIDENTS ഇൽ മരിച്ചത് കേന്ദ്രം അന്വേഷിക്കാൻ തുടങ്ങി.

-ഫ്രാങ്കോ ടീം ജോളി & അഭയ കേസിൽ നാണംകെട്ടോണ്ടിരിക്കുന്നു ,

-ബാബ്‌റി മസ്ജിദ് കേസിൽ തോറ്റു.

-BJP എല്ലാത്തരത്തിലും തോറ്റു ,
'സുവർണാവസരം' ഉണ്ടാക്കാൻ ശ്രമിച്ചവൻ മിസോറാമിലേക്കു നാടുകടത്തപ്പെട്ടു.

-SO , 41 ദിവസം സസ്യാഹാരം മാത്രം കഴിച്ചു വ്രതം എടുത്താൽ ന്യൂനപക്ഷങ്ങൾക്കും ശബരിമല പോകാം .
അതിനുമപ്പുറം 'ഹിന്ദുക്കളുടെ കാര്യങ്ങളിൽ ഇടപെടാൻ നിൽക്കരുത്' എന്നാണു ഈ സംഭവങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

RajaRaj:

 ഇതിൽ എന്തെങ്കിലും തെറ്റുണ്ടെൽ പറയുക.
ഇല്ലാത്ത കാര്യം പറഞ്ഞെങ്കിൽ കാണിക്കൂ ...

14.11.19

ശബരിമല ഐതിഹ്യം

Vishnu Anilkumar ഇതിലേയ്‌ക്ക് esSENSE Global
ശബരിമല ഐതിഹ്യം
ശബരിമല അയ്യപ്പന്‍ ജനിച്ചത് ശിവനും വിഷ്ണുവും തമ്മിലുള്ള സ്വവര്‍ഗ്ഗലൈംഗീകതയിലൂടെ വിഷ്ണുവിന്‍റെ തുടയില്‍ ഗര്‍ഭംധരിച്ചായിരുന്നു.
അവര്‍ കാട്ടിലുപേക്ഷിച്ച അയ്യപ്പനെ പന്തളരാജാവിന് കിട്ടുകയും, രാജാവ് സ്വന്തം മകനേപ്പോലെ വളര്‍ത്തുകയും ചെയ്തു. ഒടുക്കം അയ്യപ്പന്‍ ശബരിമലയില്‍ കുടിയിരിക്കുകയും ചെയ്തു.
വളരെ വിശ്വസനീയമായൊരു ചരിത്രസത്യമാണിത് (എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരുടെയൊക്കെ തലക്ക് കാര്യമായ കുഴപ്പമുണ്ടു്.) ഇതുപോലുള്ള ഭീകര കള്ളക്കഥകള്‍ പടച്ചുവിട്ടവരുടെടെയും അത് ശെരിയാണെന്ന് വിശ്വസിക്കുന്നവരുടെയും ചിന്താശേഷിയെ നമിച്ചുകൊണ്ട് നമുക്കിതൊന്ന് പരിശോധിക്കാം.
ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപമേറ്റ് ദേവലോകത്തുള്ളവര്‍ക്കെല്ലാം ജരാനരകള്‍ ബാധിച്ച് വൃദ്ധരും വിരൂപരുമായിമാറി. അപ്പോള്‍ വിഷ്ണുവാണ് 'അമൃത്' സജസ്റ്റുചെയ്തത്. പാലാഴികടഞ്ഞ് അമൃതുണ്ടാക്കിക്കഴിച്ചാല്‍ യവ്വനം തിരികെകിട്ടുമെന്ന വിഷ്ണു അവരോടുപറഞ്ഞു.
ചന്ദ്രചൂഡന്‍ കുറേ വാമനന്മാരെയും മാനവന്മാരെയുമൊക്കെ കൂട്ടിക്കൊണ്ടുവന്ന് എല്ലാവരും ചേര്‍ന്ന് മന്ദരപര്‍വ്വതത്തെ കടകോലാക്കി പാലാഴി കടഞ്ഞു. അതില്‍നിന്നും പൊങ്ങിവന്ന പലസാദനങ്ങളും അവര്‍ പങ്കിട്ടെടുത്തു, ആ തിരക്കിനിടയില്‍ അമൃതകലശം തട്ടിയെടുത്തുകൊണ്ട് അസുരന്മാര്‍ കടന്നുകളഞ്ഞു. പണിപാളി.!
ഈ കാര്യം ദേവന്മാര്‍ വിഷ്ണുവിനെ അറിയിക്കുകയും അദ്ദേഹം അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വേഷംകെട്ടുകയും അസുരസമക്ഷം എത്തുകയും ചെയ്തു.
അമൃത് കഴിക്കാനിരിക്കുന്ന അസുരഗണങ്ങള്‍ക്കിടയില് മോഹിനീവേഷധാരിയായ വിഷ്ണുവിനെ കണ്ട് ഓരോരുത്തരും പ്രണയപാരവശ്യരായി. ഓരോ അസുരന്മാരും അവളെ തങ്ങളുടെ ഭാര്യയാക്കണമെന്നാഗ്രഹിച്ചു. അവരില്‍ കലഹമുടലെടുത്തപ്പോള് മോഹിനി തന്നെ അതിന് പരിഹാരവും നിര്‍ദേശിച്ചു. എല്ലാവരും കണ്ണടച്ചിരിക്കണമെന്നും മുമ്പിലിരിക്കുന്ന അമൃത് താന്‍ വിളമ്പിത്തരാം എന്നും അവസാനം കണ്ണുതുറക്കുന്ന ആളെ താന്‍ വിവാഹം കഴിക്കുമെന്നുമായിരുന്നു ആ പരിഹാരം. ഇങ്ങനെ കണ്ണടച്ചിരിക്കുന്ന അസുരന്മാരെയെല്ലാം വിഡ്ഢികളാക്കി അമൃതകുംഭവുമായി മോഹിനി രക്ഷപ്പെട്ടു. (എന്തൊരു തോല്‍വിയാടേയ്.... ഇതിലും നല്ല ഒന്നാംതരം ട്വിസ്റ്റൊക്കെ ഊപ്പ സീരിയലുകളില്‍ പോലുമുണ്ടല്ലോ. കൊച്ചുകുട്ടികളുടെ അടുത്തുപോലും ചിലവാകാത്ത 'ബുദ്ധി' പ്രയോഗിച്ചാണത്രേ മോഹിനി അസുരന്മാരെ പറ്റിച്ചത്...)
അങ്ങനെ അമൃത് തിരിച്ചുകൊണ്ടുവന്ന് കൊടുക്കുകയും ദേവന്മാര്‍ അമൃത് കഴിക്കുകയും അവരുടെ സൌന്ദര്യം തിരിച്ചുകിട്ടുകയും ചെയ്തു.
വിവരമെല്ലാം അറിഞ്ഞ ശിവന് വിഷ്ണുവിന്റെ പെണ്‍വേഷം കാണണമെന്ന് ആഗ്രഹം ജനിക്കുകയും ഒരിക്കല് കൂടി വിഷ്ണു മോഹിനിയായി പുനര്ജനിക്കുകയും ചെയ്തു. മോഹിനിയുടെ സൌന്ദര്യത്തില്‍ മതിമറന്ന ശിവന്‍ വികാരതീഷ്ണതയാല് വിഷ്ണുവിനെ വാരിപ്പുണരുകയും തന്റെ ഇംഗിതത്തിന് വിധേയമാക്കുകയും ചെയ്തു. ഈ സംസര്‍ഗത്തില്‍ നിന്നുണ്ടായ കുട്ടിയാണ് ശാസ്താവ് അഥവാ ഹരിഹരപുത്രന്‍.!
കമ്പരാമായണം ബാലകാണ്ഡത്തിലും, ഭാഗവതം അഷ്ടമസ്കണ്ഡത്തിലും, സ്കന്ദപുരാണം അസുരകാണ്ഡത്തിലുമെല്ലാമുള്ള ഈ കഥയുടെ തുടര്ഭാഗങ്ങളിലാണ് അയ്യപ്പന്റെ വളര്ച്ചയും വീരചരിതങ്ങളും ശാസ്താവിഗ്രഹത്തിലെ ലയനവുമെല്ലാം വരുന്നത്.
ഇനി ചില കണക്കുകളും കാര്യങ്ങളും പരിശോധിക്കാം
യുഗങ്ങള് നാലെണ്ണമാണ്.
1. കൃതയുഗം(സത്യയുഗം)
2. ത്രേതായുഗം
3. ദ്വാപരയുഗം
4. കലിയുഗം
താമരയിതളിനെ തുളച്ച് സൂചി പുറത്തെത്തുന്നതിന് എടുക്കുന്ന സമയത്തെ അല്പകാലം എന്ന് പറയുന്നു.
30 അല്പകാലം - ഒരു ത്രുടി
30 ത്രുടി - ഒരു കല
30 കല - ഒരു കാഷ്ഠ
30 കാഷ്ഠ - ഒരു നിമിഷം
4 നിമിഷം - ഒരു ഗണിതം
60 ഗണിതം - ഒരു വിനാഴിക
60 വിനാഴിക - ഒരു നാഴിക
60 നാഴിക – ഒരു രാവും പകവും ചേര്ന്ന ദിവസം
15 ദിവസം - ഒരു പക്ഷ
2 പക്ഷം - ഒരു മാസം
12 മാസം - ഒരു മനുഷ്യവര്ഷം
ഒരു മനുഷ്യവര്ഷം - ഒരു ദേവദിനം
360 ദേവദിനം - ഒരു ദേവവര്ഷം
1200 ദേവവര്ഷങ്ങള് ചേര്ന്നതാണ് ഒരു ചതുര്യുഗം.
കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ഒരു ചതുര്യുഗത്തിലെ നാല് യുഗങ്ങള്.
കൃതയുഗം 4800 ദേവവര്ഷവും,
ത്രേതായുഗം 3600 ദേവവര്ഷം,
ദ്വാപരയുഗം 2400 ദേവവര്ഷവും,
കലിയുഗം 1200 ദേവവര്ഷവും നീണ്ട കാലയളവുകളാണ്.
ഒരു ചതുര്യുഗത്തില്‍ ആകെ 12000 ദിവ്യവര്ഷം ഉണ്ട്. ഇപ്രകാരമുള്ള 71 ചതുര്യുഗങ്ങള് ചേര്ന്നതാണ് ഒരു മന്വന്തരം. 14 മനന്വന്തരങ്ങള് അഥവാ ആയിരം ചതുര്യുഗങ്ങള് ചേര്ന്നതാണ് ബ്രഹ്മാവിന്റെ ഒരു പകല്. ഇതിനെ ഒരു കല്പം എന്ന് പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്ന്നതാണ് ബ്രഹ്മാവിന്റെ ബ്രഹ്മവര്ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്ഷങ്ങള് ചേര്ന്നതാണ് ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനുശേഷം ബ്രഹ്മാവും പരബ്രഹ്മത്തില് ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്യുഗങ്ങളാണ് ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള് ചേര്ന്നതാണ് ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്ഷം. 100 ബ്രഹ്മവര്ഷങ്ങള് ചേര്ന്നത് ഒരു ബ്രഹ്മായുസ്സുമാണ്.
എന്താ കഥ ല്ലേ..!!
ഇനി അവതാരങ്ങള്‍
1. മത്സ്യം
2. കൂര്മ്മം
3. വരാഹം'
4. നരസിംഹം
5. വാമനന്
6. പരശുരാമന്
7. ശ്രീരാമന്
8. ബലരാമന്
9. ശ്രീകൃഷ്ണന്
10.കല്ക്കി
ഇവയാണ് ദശാവതാരങ്ങള്‍.
എല്ലാ അവതാരങ്ങളും 1200 ദിവ്യവര്ഷങ്ങള്‍ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തില് മത്സ്യം,കൂര്മം, വരാഹം,നരസിംഹം എന്നിവയും വാമനന്, പരശുരാമന്,ശ്രീരാമന് ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന് ദ്വാപരയുഗത്തിലും കല്ക്കി കലിയുഗത്തിലും അവതരിക്കുന്നു.
ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്.
ഇനി ശബരിമലയിലേക്ക് പോകാം
അയ്യപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട കാലഗണനയിലെ വൈരുധ്യങ്ങള് പഠനവിധേയമാക്കാം.
ഹൈന്ദവ കാലഗണനയനുസരിച്ച് നാല് യുഗങ്ങളാണല്ലോ, ദശാവതാരവുമായി ബന്ധപ്പെട്ട കാലഗണനയെടുത്ത് അയ്യപ്പന്റെ ജീവിതകാലയളവിനെ താരതമ്യപ്പെടുത്തിയാല് ഇതിലെ വൈരുധ്യങ്ങള് ബോധ്യപ്പെടും.
4800 ദേവവര്ഷമാണ് കൃതയുഗത്തിന്റെ ദൈര്ഘ്യം. ഒരു ദേവവര്ഷമെന്നത് 360 മനുഷ്യവര്ഷമാണ്. അങ്ങനെ വരുമ്പോള് 1738000 മനുഷ്യവര്ഷമാണ് കൃതയുഗം.
കൃതയുഗത്തില് വിഷ്ണുവിന് നാല് അവതാരങ്ങളാണ് കഴിഞ്ഞുപോയിട്ടുള്ളത്. മത്സ്യം, കൂര്മം, വരാഹം, നരസിംഹം എന്നിവയാണവ.
ഇതില് പാലാഴിമഥനത്തില് കടകോലായി ഉപയോഗിച്ച മന്ദരപര്വതം താഴ്ന്നുപോവാതിരിക്കാന് ആമയായി അവതരിച്ചതാണ് കൂര്മാവതാരം. പാലാഴിമഥനവേളയിലാണ് വിഷ്ണു മോഹിനിയായി വേഷം മാറുന്നതും അതിലൂടെ അയ്യപ്പന് ജനിച്ചതും. സ്വാഭാവികമായും രണ്ടാമത്തെ അവതാരമെന്ന നിലക്ക് കൃതയുഗത്തിന്റെ നേര്പകുതിയിലാണ് ഈ സംഭവമെന്ന് നമുക്ക് മനസ്സിലാക്കാം (നോട്ട് ദ പോയിന്‍റ് : കൃതയുഗത്തിന്റെ നേര്പകുതിയിലാണ് ഈ സംഭവമെന്ന് നമുക്ക് മനസ്സിലാക്കാം)
ത്രേതായുഗത്തിന്റെ ദൈര്ഘ്യം 3600 ദേവവര്ഷമാണ്. മൊത്തം 3600*360=1296000 വര്ഷം. ത്രേതായുഗത്തില് മൂന്ന് അവതാരങ്ങളാണ് വിഷ്ണുവിന്റേതായി പിറവിയെടുത്തത്. വാമനനും പരശുരാമനും ശ്രീരാമനും. ഇതില് രണ്ടാമത്തെ അവതാരമായ പരശുരാമന് ത്രേതായുഗത്തിന്റെ രണ്ടാം ഘട്ടത്തിലാവണം ജനിച്ചത്. അങ്ങനെ വരുമ്പോള് ചുരുങ്ങിയത് കൃതയുഗം കഴിഞ്ഞ് 648000 വര്ഷമെങ്കിലും കഴിഞ്ഞിരിക്കണം പരശുരാമാവതാരം നടന്നിട്ട്.
ഈ യാഥാര്ഥ്യം മുന്നില് വെച്ച് കൃതയുഗത്തില് മോഹിനീ സുതനായി ജനിച്ച അയ്യപ്പനും ത്രേതായുഗത്തിന്റെ മധ്യത്തില് ജനിച്ച പരശുരാമനും പുലിപ്പാല് തേടിയുള്ള യാത്രാമധ്യേ കണ്ടുമുട്ടിയെന്നും ശബരിമലയില് വിഗ്രഹപ്രതിഷ്ഠ നടത്താമെന്ന് അറിയിച്ചുവെന്നും പറയുന്നതിലെ വൈരുധ്യമൊന്ന് ആലോചിച്ചുനോക്കൂ! നന്നേചുരുങ്ങിയത് ശാസ്താവ് എന്ന അയ്യപ്പന് 1517000 വയസ്സെങ്കിലും കാണും!!!

ദ്വാപരയുഗത്തിന്റെ ദൈര്ഘ്യം 2400*360=864000 വര്ഷമാണ്. ഈ യുഗത്തില് രണ്ട് അവതാരങ്ങള് നടന്നിട്ടുണ്ട്. ബലരാമനും ശ്രീകൃഷ്ണനും.
അയ്യപ്പകഥയില് പാണ്ഡ്യരാജാക്കന്മാര്കൂടി കടന്നുവരുന്ന സ്ഥിതിക്ക് കലിയുഗരാജാവായ പന്തളരാജാവിന്റെ കാലത്തേക്കും ഐതിഹ്യം തുടരണം. (ശ്രദ്ധിക്കുക പന്തളരാജാവും രാജകുടുബവുമൊക്കെ അവസാനത്തെ യുഗമായ കലിയുഗത്തിലാണ്)
കലിയുഗത്തിന്റെ ആകെ ദൈര്ഘ്യം 1200 ദേവവര്ഷമാണ്. അതായത് 1200*360=432000 വര്ഷം.
നമ്മള്‍ ഇപ്പോള്‍ കലിയുഗത്തിലാണ് ജീവിക്കുന്നത്. 2016 ഓട് കൂടി കലിയുഗം 5117 വര്ഷം പിന്നിട്ടുകഴിഞ്ഞു.
പാണ്ഡ്യരാജാക്കന്മാര് പന്തളത്തുവന്നത് കലിവര്ഷം 4271ലാണ്.
മധുരയിലെ പാണ്ഡ്യരാജവംശമായ തിരുമലനായ്ക്കന്റെ വംശത്തില് പെട്ടതാണ് പന്തളരാജാക്കന്മാര്. കുടുംബവഴക്ക് മൂലം രണ്ടായി തെറ്റിപ്പിരിഞ്ഞ് ഒരു ശാഖ കിഴക്കന് മലകളിലൂടെ സഞ്ചരിച്ച് പൂഞ്ഞാറിലേക്കും മറ്റേ ശാഖ മലായളത്തിലേക്കും (ഇന്നത്തെ കേരളമുള്ക്കൊള്ളുന്ന ഭൂപ്രദേശം) യാത്രതിരിച്ചു. യാത്രാമധ്യേ ആദ്യം തെക്കന് കാഞ്ചിയത്തിലും (തെങ്കാശി) പിന്നീട് നിലയ്ക്കലും തുടര്ന്ന് അച്ചന്കോവിലിലും അവര് താമസമുറപ്പിച്ചു. അച്ചന്കോവിലിനു പുറമെ കോന്നിയൂരിലും പന്തളത്തിലും പാണ്ഡ്യന്രാജാക്കന്മാര് കോവിലകം കെട്ടി. അക്കാലത്ത് പരക്കെ നടന്ന ക്ഷേത്രക്കൊള്ളയെയും കൊട്ടാരക്കവര്ച്ചയേയും വിവരിച്ചുകൊണ്ട് അച്ചന്കോവില്ക്കലില് നിന്നും എഴുതിയ രേഖയില് നിന്ന് അത് കൊല്ലവര്ഷം 345 മീനം 17 ആണെന്ന് മനസ്സിലാക്കാം. ഈ വസ്തുതകളെല്ലാം പ്രശസ്ത ചരിത്രകാരന് ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂര് ചരിത്രത്തില് വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഈ പന്തളരാജകുടുംബത്തിലെ പിന്ഗാമിയായ പന്തളം രാജാവാണ് കാട്ടില്വെച്ച് അയ്യപ്പനെ കാണുന്നതും എടുത്തുവളര്ത്തുന്നതും. ഇന്ന് കൊല്ലവര്ഷം 1193 ആണ്.
കൃതയുഗത്തില് ജനിച്ച വിഷ്ണുപുത്രനായി അയ്യപ്പനെ പരിചയപ്പെടുത്തുകയാണെങ്കില് പന്തളം രാജാവിന് കിട്ടുമ്പോള് അദ്ദേഹത്തിന് 2160000+864000+4785=3028785 വയസ്സ് വേണം!
വിഷ്ണുവിന്‍റെ തുടപിളര്‍ന്ന് കൃതയുഗത്തില്‍ ജനിച്ച അയ്യപ്പന്‍ വെറും 30,28,785 വര്‍ഷം കുട്ടിയായി കാട്ടില്‍ കിടന്നു. അവിടെനിന്നും പന്തളരാജാവിന് കിട്ടുകയും കൊട്ടാരത്തില്‍ വന്ന് വളരുകയും ചെയ്തു..!!
എന്തോരു തള്ളാണ് ല്ലേ...!!
വിശ്വസിക്കാന്‍ തെളിവോ ബുദ്ധിയോ ഒന്നും വേണ്ടല്ലോ....
ഇനിയും ഈ വിശ്വാസങ്ങളൊക്കെ നിലനില്‍ക്കുമായിരിക്കും..

ഭക്തർക്ക് ആത്മവിശ്വാസം നൽകുന്ന വിധി

ഭക്തർക്ക് ആത്മവിശ്വാസം നൽകുന്ന വിധിയെന്ന് തന്ത്രി ; ആചാരങ്ങൾ നിലനിൽക്കണമെന്ന് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി; കോടതി വിധിയിൽ നിറഞ്ഞ സന്തോഷമെന്ന് പന്തളം രാജകുടുംബം;ഭക്തരുടെ വിജയമെന്ന് പ്രതികരിച്ച് എൻ.എസ്.എസും പ്രയാറും; വിധിയെ മാനിക്കുന്നെന്നും യുവതികളെത്തിയാൽ തടയുമെന്നും രാഹുൽ ഈശ്വർ; വിധി വരുംവരെ സർക്കാർ കാത്തിരിക്കണമെന്ന് കുമ്മനം രാജശേഖരൻ; കോടതി വിധി പഠിച്ച ശേഷം പ്രതികരണമെന്ന് എ പത്മകുമാർ; സ്വാഗതം ചെയ്ത് ചെന്നിത്തലയും

November 14, 2019 | 12:04 PM IST | Permalink



ഭക്തർക്ക് ആത്മവിശ്വാസം നൽകുന്ന വിധിയെന്ന് തന്ത്രി ; ആചാരങ്ങൾ നിലനിൽക്കണമെന്ന് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി; കോടതി വിധിയിൽ നിറഞ്ഞ സന്തോഷമെന്ന് പന്തളം രാജകുടുംബം;ഭക്തരുടെ വിജയമെന്ന് പ്രതികരിച്ച് എൻ.എസ്.എസും പ്രയാറും; വിധിയെ മാനിക്കുന്നെന്നും യുവതികളെത്തിയാൽ തടയുമെന്നും രാഹുൽ ഈശ്വർ; വിധി വരുംവരെ സർക്കാർ കാത്തിരിക്കണമെന്ന് കുമ്മനം രാജശേഖരൻ; കോടതി വിധി പഠിച്ച ശേഷം പ്രതികരണമെന്ന് എ പത്മകുമാർ; സ്വാഗതം ചെയ്ത് ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട : ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനർപരിശോധന ഹർജികൾ വിശാല ബഞ്ചിന് കൈമാറാൻ സുപ്രിംകോടതി നിർദ്ദേശിക്കവെ വിധിയെ സ്വാഗതം ചെയ്ത് തന്ത്രി. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി ശുഭോദർക്കമാണ്. വിശാല ബെഞ്ചിലേക്ക് വിട്ടത് ഞങ്ങൾക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ട്.എന്തായാലും സുപ്രിംകോടതി വിധി വിശ്വാസികൾക്ക് കരുത്ത് പകരുമെന്ന് വിശ്വസിക്കുന്നെന്നും തന്ത്രിപ്രതികരിച്ചു.
ഭക്തർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് കോടതി ഉത്തരവ്. ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന് വിധിയിൽ പറയുന്നത് നല്ല കാര്യമാണ്. മതവും നിയമവും കൂട്ടിക്കുഴയ്ക്കാതിരുന്നാൽ മതി.വിശ്വാസികളെ വിശ്വാസികളുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്നും കണ്ഠര് രാജീവര് പ്രതികരിച്ചു.
വിധി വന്നതിന് പിന്നാലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നും നിലനിൽക്കണമെന്നുമാണ് ശബരിമല മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി പ്രതികരിച്ചത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി പ്രതീക്ഷിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് പിന്നിട്ടത്. തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണം ശബരിമലയിലെ പ്രശ്‌നങ്ങളാണെന്നും സർക്കാർ നിലപാട് എന്തെന്നല്ല പ്രശ്‌നമെന്നും വി.എൻ.വാസുദേവൻ നമ്പൂതിരി പറഞ്ഞു.എന്നാൽ അയ്യപ്പന്റെ യുക്തിപ്രകാരം വിധിവരുമെന്നായിരുന്നു ശബരിമല നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരിയുടെ പ്രതികരണം. എല്ലാം അയ്യപ്പനിൽ സമർപ്പിക്കുന്നു. പൂജമാത്രമാണ് തന്റെ നിയോഗം. ഭക്തിനിർഭരമായ തീർത്ഥാടനകാലമാണ് പ്രതീക്ഷിക്കുന്നതെന്നും സുധീർ നമ്പൂതിരി പ്രതികരിച്ചു.
വിധി സ്വീകാര്യമെന്ന് എൻ.എസ്.എസും പ്രയാറും
കോടതിവിധിയിൽ ആത്മവിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷ പകരുന്നതാണ് വിധിയെന്നുമാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ഹർജിക്കാരനുമായ പ്രയാർ ഗോപാലകൃഷ്ണൻ പ്രതികരിച്ചത്. വിശ്വാസത്തിന്റേയും വിശ്വാസ സമൂഹത്തിന്റേയും വിജയമെന്നാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും വ്യക്തമാക്കി.യുവതീപ്രവേശന വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്താണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്ന കാരണത്താൽ യുവതികളെ പൊലീസ് അക്‌ബടിയോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിക്കരുതെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
വിധി തങ്ങൾക്ക് ലഭിച്ച വിജയം- രാഹുൽ ഈശ്വർ
വിധി തങ്ങൾക്ക് ലഭിച്ച വിജയമാണെന്ന് അയ്യപ്പ ധർമസേന പ്രസിഡന്റായ രാഹുൽ ഈശ്വർ പ്രതികരിച്ചു. സുപ്രീം കോടതിയിൽ തങ്ങൾ അഭിമാനിക്കുന്നു.സംസ്ഥാന സർക്കാർ ഈ വിധി മാനിക്കണമെന്നും യുവതികൾ പ്രവേശനത്തിന് എത്തിയാൽ അനുവദിക്കരിക്കരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ശബരിമല കേസിലെ 2018 ലെ വിധി പുനപരിശോധിക്കേണ്ട എന്നാണ് സുപ്രീം കോടതി വിധിയെങ്കിൽ ജല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് വിധിക്ക് മുൻപ് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
വിധി കാത്തിക്കാൻ സർക്കാർ തയ്യാറാകണം: കുമ്മനം
ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികൾ വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് മിസോറം മുൻ ഗവർണ്ണറും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരൻ. വിശാലബഞ്ചിന്റെ തീരുമാനത്തിനായി കാത്തിരിക്കാനുള്ള സൗമനസ്യം സംസ്ഥാന സർക്കാർ കാണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
'ഈ പ്രശ്നത്തെ വക്രീകരിക്കാൻ ശ്രമിക്കരുത്. രമ്യമായി രീതിയിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നു. പുനപരിശോധന ഹർജിയിലെ വിശാലബഞ്ചിന്റെ തീരുമാനത്തിനായി കാത്തിരിക്കാൻ സർക്കാർ തയ്യാറാകണം. ശബരിമലയിൽ കയറണമെന്ന് പറഞ്ഞ് വന്നു കഴിഞ്ഞാൽ അവരെ തടയണം. അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം സർക്കാരെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ 56 പുനഃപരിശോധന ഹർജികളും വിപുലമായ ഏഴ് അംഗ ഭരണഘടന ബെഞ്ചിനു വിട്ടുകൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങിയ ബെഞ്ചാണ് ഭൂരിപക്ഷ വിധി പറഞ്ഞത്. ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബർ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നൽകിയ അമ്ബത്തഞ്ചിലേറെ ഹർജികൾ പരിഗണിച്ചാണ് വിധി.
ശബരിമല പുനഃപരിശോധന ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. മുൻ വിധിക്കെതിരെ സമർപ്പിച്ച 56 റിവ്യൂ ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്നുപേർ വിശാല ബെഞ്ചിലേക്ക് വിടാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോൾ, രണ്ടു ജഡ്ജിമാർ പ്രത്യേക വിധിയിലൂടെ വിയോജിച്ചു.
ആചാരങ്ങൾ സംരക്ഷിക്കണമെന്നും, സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി പ്രതീക്ഷിക്കുന്നുവെന്നും ശബരിമല മേൽശാന്തി വി.എൻ.വാസുദേവൻ നമ്ബൂതിരി . തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണം ശബരിമലയിലെ പ്രശ്‌നങ്ങളാണെന്നും സർക്കാർ നിലപാട് അല്ല പ്രശ്‌നമെന്നും വി.എൻ.വാസുദേവൻനമ്ബൂതിരി സന്നിധാനത്ത് പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്ത് ശശി തരൂർ
ശബരിമല യുവതീപ്രവേശം പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. ശബരിമല കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ എല്ലാ വിശ്വാസങ്ങളുടെ ആചാരത്തെയും ബാധിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

തൃപ്തി ദേശായി

ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി; പ്രതിഷേധങ്ങളിൽ താൻ ഭയക്കുന്നില്ല; പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതീ പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിട്ടില്ലെന്ന് തൃപ്തി; വീണ്ടും ശബരിമലയിലേക്ക് പോവുമെന്ന് പറഞ്ഞ് കനകദുർഗ്ഗയും; സർക്കാർ ഇനി യുവതീ പ്രവേശനത്തിന് അനുകൂല നിലപാട് എടുക്കില്ലെന്നും സൂചന; മണ്ഡലകാലം വീണ്ടും കലുഷിതമാവുമെന്ന് ആശങ്ക

November 14, 2019 | 01:07 PM IST | Permalink


അയ്യപ്പന് വേണ്ടി ആത്മഹത്യാ ചെയ്യുന്ന BJP ക്കാർ  Q പാലീഗുകാ....
വാചകമടിച്ചു നടക്കുന്ന കുറെ BJP ക്കാരെ തല്ലു കൊള്ളിക്കാൻ വേണ്ടി അയ്യപ്പൻ ഉണ്ടാക്കിയ കോടതി വിധി ഡാ.....  

ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി; പ്രതിഷേധങ്ങളിൽ താൻ ഭയക്കുന്നില്ല; പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതീ പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിട്ടില്ലെന്ന് തൃപ്തി; വീണ്ടും ശബരിമലയിലേക്ക് പോവുമെന്ന് പറഞ്ഞ് കനകദുർഗ്ഗയും; സർക്കാർ ഇനി യുവതീ പ്രവേശനത്തിന് അനുകൂല നിലപാട് എടുക്കില്ലെന്നും സൂചന; മണ്ഡലകാലം വീണ്ടും കലുഷിതമാവുമെന്ന് ആശങ്ക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മണ്ഡലകാലത്തിന് വെറും രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ശബരിമല കയറാനായി വീണ്ടും സ്ത്രീകൾ എത്തുമെന്ന് ഉറപ്പായി. കനകദുർഗക്ക് പിന്നാലെ ഇപ്പോൾ സാമൂഹിക പ്രവർത്തക തൃപ്തിദേശായിയും ശബരിമലയിലേക്ക് വരുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. യുവതീ പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകാത്ത പശ്ചാത്തലത്തിൽ ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് തൃപ്തി ദേശായി മുംബൈയിൽ ദേശീയ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രതിഷേധങ്ങളെ താൻ ഭയക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ഇതോടെ ഇത്തവണയും മണ്ഡലകാലം കലുഷിതമാവുമെന്ന് ഉറപ്പായി. വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും ഏഴംഗ ബഞ്ചിന് വിട്ടതിന്റെ പശ്ചാത്തലത്തിൽ ഇനി സർക്കാർ യുവതീ പ്രവേശനത്തിന് അനുകൂല നിലപാട് എടുക്കില്ലെന്നാണ് സൂചന. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ തൃപ്തി ദേശായി ശബരിമല ദർശനത്തിന് പുറപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് ദർശനം നടത്താൻ സാധിക്കാതെ വന്നതോടെ തൃപ്തിക്ക് മടങ്ങേണ്ടി വന്നിരുന്നു. അന്ന് ്പ്രതിഷേധം മൂലം അവർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും സാധിച്ചിരുന്നില്ല.
പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരിൽ 2010 ൽ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തിൽ ശ്രദ്ധേയമാകുന്നത്. ക്ഷേത്രങ്ങളിലെ ആരാധനകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായാണ് ഇവരുടെ പ്രധാന പോരാട്ടം. മഹാരാഷ്ട്രയിലെ ശനി ശിഖ്നാപൂർ ക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് മാറി.
ശനി ക്ഷേത്രത്തിൽ വനിതകളെ കയറ്റില്ലെന്ന 400 വർഷം പഴക്കമുള്ള ആചാരമാണ് ഭൂമാതാ ബ്രിഗേഡ് തിരുത്തിയത്. നാനൂറോളം സ്ത്രീകളുമായി ക്ഷേത്രത്തിൽ പ്രവേശനത്തിനെത്തിയ തൃപ്തിയെ നാട്ടുകാർ തടഞ്ഞു. ഹർജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് തൃപ്തിയെ ശരിവച്ച് കോടതി ഉത്തരവ് വന്നതോടെ തൃപ്തിയുടെ സമരം ഫലം കണ്ടു. കോടതി ഉത്തരവോടെ ഹാജി അലി ദർഗയിലും സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ തൃപ്തിയുടെ പ്രവേശനം രോഷാകുലരായ പുരോഹിതരുടെ ആക്രമണം വകവയ്ക്കാതെയായിരുന്നു.
ഈറനോടെയെത്തുന്ന പുരുഷന്മാർക്കുമാത്രം പ്രവേശനമുണ്ടായിരുന്ന നാസിക്കിലെ ത്രയംബകേശ്വർ ക്ഷേത്രത്തിൽ ഈറനുടുത്ത് പൊലീസ് പിന്തുണയോടെ തൃപ്തി ചരിത്രം തിരുത്തി. പ്രവർത്തനമേഖല പുണെ ആണെങ്കിലും കർണാടകക്കാരിയാണ് തൃപ്തി. സന്ന്യാസം സ്വീകരിച്ച പിതാവ് തൃപ്തിയുടെ ചെറുപ്പത്തിൽ തന്നെ കുടുംബം ഉപേക്ഷിച്ചുപോയതോടെ ബാല്യവും കൗമാരവും ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഹോംസയൻസ് പഠിക്കാൻ ചേർന്നെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകൊണ്ട് പൂർത്തിയാക്കാനായില്ല. 2003ൽ പൊതുപ്രവർത്തനത്തിലേക്ക് കടന്നു. അണ്ണാഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധസമരത്തിലും പങ്കാളിയായി. 2010ൽ രൂപീകരിക്കുമ്പോൾ 400 അംഗങ്ങളുണ്ടായിരുന്ന തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡിൽ ഇപ്പോൾ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിൽ പ്രഖ്യാപിച്ച വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ വീണ്ടും ശബരിമലയിൽ പോകുമെന്ന് നേരത്തെ ശബരിമല കയറിയ വിവാദത്തിൽപെട്ട കനകദുർഗയും പ്രതികരിച്ചിരുന്നു. 'വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ല. വിശാല ബെഞ്ച് കാര്യങ്ങളിൽ തീരുമാനം എടുക്കട്ടെ. യുക്തിപൂർവമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയിൽ മാറ്റം വരുത്തിയതിൽ രാഷ്ട്രീയ സ്വാധീനം ഉണ്ട്'- കനക ദുർഗ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തു. അൻപത്തിയാറ് പുനഃപരിശോധനാ ഹർജികൾ അടക്കം അറുപത് ഹർജികളാണ് അഞ്ചംഗ ബെഞ്ചിന്

AYYAPPA DHARMASENA

AYYAPPAN DAA മലപ്പുറം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാ.......